കുരക്കട്ടെ
ഞാന്‍ ആനയരയില്‍ താമസിക്കുമ്പോള്‍ രാത്രി ഒന്‍പതു മണി കഴിഞ്ഞാല്‍ പട്ടികള്‍ കുരച്ചുകൊണ്ടേ ഇരിക്കും. ഞാനാണെങ്കില്‍ ഒന്‍പതിന് ശേഷമാണു എഴുത്തും വായനയും തുടങ്ങുക. ആദ്യമൊക്കെ ദ്വേഷ്യം വരുമായിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ എനിക്കത് പരിചയമായി. ഒരിക്കലും ഞാന്‍ പട്ടികളെ വെറുക്കുകയോ എതിര്‍ക്കുകയോ ചെയ്തില്ല. പാവങ്ങള്‍ കുരക്കുന്നതുകൊണ്ടാണ് നിലനില്‍ക്കുന്നത്.എന്റെ ജോലിയും തുടര്‍ന്നുകൊണ്ടേ ഇരുന്നു.
പി.കെ.
No comments:
Post a Comment